2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

ബലിമൃഗങ്ങൾ


ബലിമൃഗം  ഒന്ന്                                                 ബലിമൃഗം  രണ്ട്
ബലി പ്രതീകാത്മകം                                          ഒരു ബലിമൃഗവും അറവു കാത്ത്
സ്വയം സമർപ്പിതം                                             കിടക്കുന്നില്ല
തന്റെ ഇച്ച്ചക്കുമേൽ                                       കാത്തുകിടന്നതും ഉറക്കമിളച്ചതും
ദൈവേച്ച്ചയെ പ്രതിഷ്ടിക്കൽ                          കശാപ്പുകാരൻ മാത്രം
എഴുതാനും വായിക്കാനും                                     പടിഞ്ഞാറസ്തമിക്കുന്ന
പ്രണയിക്കാനും പഠിപ്പിച്ചവന്റെ                       സൂര്യന്റെ ചുവന്ന കണ്ണുകളും
കാരുണ്യധികേരത്തിന്  മുമ്പിൽ                          കൂർത്ത നഖങ്ങൾ ഒളിപ്പിച്ചുവെച്ച
ത്യജിക്കുന്നവനെ നേടിയിട്ടുള്ളൂ                            വിരലുകളുടെ തലോടലുകളും
നേടിയവനോ അഹന്തയിൽ                               ദ്രംഷ്ടങ്ങൾ പൂഴ്ത്തിവെച്ച
നേടിയതൊക്കെ ത്യജിക്കുന്നു                               ചുംബനങ്ങളുമുണ്ടാ പിശാചിന്
സഫാ മർവ കുന്നുകൾക്കിടയിലെ                      കാണാനാവും സരിൻ പൊട്ടിയൊലിച്ച
ഊഷരതയിൽ ഓടിത്തളർന്ന                             തെരുവോരങ്ങളിൽ
ഒരു മാതാവിന്റെ പ്രതീക്ഷ                                 കത്തിക്കരിഞ്ഞ പട്ടണങ്ങളിൽ
മകനെ ബലിയര്പ്പിക്കണമെന്ന                        നാവു തുറിച്ച് കണ്ണുകൾ പാതിയടഞ്ഞു
ദൈവാജ്ഞയെ ശിരസ്സാവഹിച്ച                        കുഞ്ഞാടുകളെന്നു  തോന്നിക്കുമാ
ഒരു പിതാവിന്റെ ദൃഡനിക്ഷയം                        മനുഷ്യ ജന്മങ്ങളെ
താൻ ദൈവേഛയ്ക്കായ്‌                                         ഇന്നിന്റെ കൈകളിൽ
ബാലിപീഠമേറെണ്ടവനാനെന്നറിഞ്ഞിട്ടും          നാമെന്നും ബലിമൃഗങ്ങൾ.....
തിളങ്ങുന്ന ബലിയായുധവുമായി
മുമ്പേ നടന്ന ഒരു മകൻ
കാണാനാവില്ലയിനി
ഇതുപോലെയൊരു  മാതാവിനെ
പിതാവിനെ മകനെ....